Tuesday, January 4, 2011

സ്മ്രിതികളില്‍ ഒരു തുമ്പപൂവ്‌
അമ്മതന്‍ പൊന്‍ മടിത്തട്ടില്‍  ഉറങ്ങുമാ പോന്നോ- 
മന കുഞ്ഞല്ലെയന്നു ഞാന്‍ ....
താരാട്ടു പാട്ടിന്‍ ശീലുകളെന്തുന്ന കുളിരുള്ള ഓര്‍മ്മയായ് 
ഇന്നെനിക്കമ്മ......
എങ്കിലും എന്നമ്മതന്‍  സ്നേഹപോന്‍ കുഞ്ഞാണി ന്നു   ഞാന്‍!
അന്നംതന്നക്ഷരം പഠിപ്പിച്ചു കഥ ചൊല്ലി യുറക്കുമാ
നാളുകളെത്ര സ്മൃതി മധുരം!
പട്ടിണി അകറ്റുവാന്‍  പണിക്കുപോയ  എന്നമ്മതന്‍ 
പൂമേനി ഒരുനാള്‍ കുടിയിലെത്തി ചലനമില്ലാതെ !
അതുകണ്ട് വിതുംബുമീ അനുജനും ഒന്നുമറിയാതെ 
കരയുമീ കുഞ്ഞുപെങ്ങളും ഞാനും !
ഇന്നുമെനിക്കൊര്‍മ്മയുണ്ടാ  ചിത്രങ്ങളൊക്കെയും!
സ്ത്രീ അന്ന്  അബലയായിരുന്നോ ?
സമൂഹം അവള്‍ക്കെതിരയിരുന്നോ?
അതോ അവള്‍ അറിവിന്റെ  നിറ കുടംയിരുന്നോ?
ഒന്നുമെനിക്കരിവീല  എങ്കിലോ  ഇന്നെനിക്കറിയാം 
ഞാനടങ്ങുമീ സ്ത്രീ വര്‍ഗമിന്നു  സ്ത്രീ ശാക്തീകരന്നതിന്‍ 
കറ പുരണ്ട അടയാളമാന്നെന്ന സത്യം !
നന്മ്മയുള്ള  എന്നമ്മതന്‍ ഓര്‍മ്മകള്‍  ഇന്നുമെന്നെ 
 വളര്‍ ത്തിടുന്നു  നിറ കുടമായ് 






കാലത്തിന്റെ ഓര്‍മ്മ തെറ്റില്‍  പിഞ്ഞി തുടങ്ങിയ എന്റെ സ്വപ്നങ്ങള്‍ക്ക്  ഇഴയിടന്‍ ശ്രെമിച്ചു നീ .പാഴെന്നു കരുതി  വലിച്ചെറിഞ്ഞുടക്കാന്‍  ശ്രെമിച്ച എന്റെ ജീവിതത്തില്‍ ഒരു കുളിര്‍തെന്നലായി  നീ . പിന്നെ എപ്പഴോ ഞാന്‍ അറിയാതെ നിന്നെ സ്നേഹിച്ചു തുടങ്ങി !
നീ ആരെന്നുതിരിച്ചറിഞ്ഞപ്പോ  നിന്നെ ഇഷ്ട്ടപെട്ടു തുടങ്ങി !
 നിന്റെ നല്ല സ്വഭാവം പെരുമാറ്റം  എന്നോടുള്ള നിന്റെ സ്നേഹം  എല്ലേം ഞാന്‍ ഒരുപാടു വിലയിരുത്തി!
 നീ പാവമായിരുന്നു, പാവം!
നിനക്ക് വേണമെങ്കില്‍  എന്നെ നിന്റെ ഇല്ലെ ഇഷ്ടങ്ങള്‍ക്കും  പ്രയോജനപെടുതതമായിരുന്നു .നീ പറയുന്നതെന്തും ഞാന്‍ അനുസരിക്കുമായിരുന്നു! നീ എന്റെ പ്രാണനായിരുന്നു!
ഒരിക്കലും നീ എന്നെ ആ രീതിയില്‍ ഇഷ്ട്ടപെട്ടില്ല. നീ എന്നെ വിളിക്കുന്നത്‌ അത്ര നന്മയോടെയയിരുന്നു!

എനിക്ക് ദോഷം വരുന്നതോന്നുന്‍ നിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി  തിരഞ്ഞെടുത്തില്ല!
തെറ്റെന്നു തോന്നുന്ന ഇതു സംശയത്തിനും  എന്റെ മനസിനെ നോവ്ചിട്ടയാലും  നീ നന്നായി പ്രതികരിച്ചു!
അതുകൊണ്ട് തന്നെ നിന്നെ ഞാന്‍ വല്ലാതെ ഭയപെടുന്നു. സ്നേഹവും പ്രനയുവും ബഹുമാനവും  എല്ലാം കൂടികലര്‍ന്ന വലിയ പേടി!
നിനക്കിഷ്ട്ടമില്ലാത്തത് ചെയാന്‍ എനിക്കുപെടിയ! ഞാന്‍ സ്വസിക്കുന്നതുപോലും നീ ദൂരെയിരുന്നു  അറിയുന്നുന്ന് എന്റെ മനസ്സ്  ഇപ്പോഴും എന്നോട് പറയുന്നുണ്ട് !
നിന്നെ വെധനിപ്പിച്ചാല്‍ അതിന്റെ ശിക്ഷ-വേണ്ടാ-
അത് ഏറ്റവും വലിയ ശിക്ഷയാവും:- മരണ ശിക്ഷ!
നീ ഒരു ശരിയാണ് .... നിനക്ക് പകരം നീ മാത്രം!